Posts

Showing posts from December, 2018

പേര് നിലനിർത്തി ടോവിനോയുടെ ഉമ്മയുടെ പേര്.

Image
ഒരു ചെറിയ കഥ അതിനു ഹൃദയത്തിൽ തൊടുന്ന ഒരു ക്ലൈമാക്സ്‌ അതാണ് ഈ ചിത്രം. നവാഗതനായ ജോസ് സെബാസ്റ്റ്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹമീദായി വേഷമിടുന്നത് ടോവിനോയാണ്. ബാപ്പ മരിച്ചപ്പോൾ വേറെ ആരുമില്ലാതെ യെത്തീം ആയ ടോവിനോയുടെ കഥാപാത്രം തന്റെ ഉമ്മയെ അന്വേഷിച്ചു ഇറങ്ങുന്നത് ആണ് . ഉമ്മയെ കണ്ടുപിടിച്ചു താൻ യത്തീം അല്ലന്നും തനിക്കു ഇഷ്ടപെട്ട പെണിനെ നിക്കാഹ് കഴിച്ചു ജീവിക്കണം എന്നൊക്കെ ചെറിയ ആഗ്രഹം ഉള്ള  സാധുവും ഒരുപാട്  നിഷ്കളങ്കത നിറഞ്ഞ് കഥാപാത്രം. കൂട്ടിനു എന്തിനും ഏതിനും ഹരീഷ് കണാരനും. ഹമീദായി ടൊവിനൊ തോമസും ഹമീദിന്റെ ഉപ്പയുടെ ആദ്യഭാര്യയായി ശാന്തി കൃഷ്ണയും രണ്ടാമത്തെ ഭാര്യയായി ഉർവശിയും സ്ക്രീനിലെത്തുന്നു. ഇഴഞ്ഞുതുടങ്ങിയ സിനിമയുടെ ആദ്യപകുതിയുടെ അവസാനത്തോടടുപ്പിച്ച്, ഉർവശി സ്ക്രീനിൽ എത്തുന്നതോടെയാണ് ചിത്രം രസകരമായ കഥാഗതിയിലേക്ക് പ്രവേശിക്കുന്നത്. വെകിളി പിടിച്ച ഉമ്മ ആയി ഉർവശി കലക്കി പ്രത്യകിച്ചും രണ്ടാം പകുതിയിൽ ലക്നൗ യാത്രയിൽ ഒക്കെ. ടോവിനോ ഉർവശി കെമിസ്ട്രി ചിത്രത്തിന് മുതൽകൂട്ടു ആണ്. ചിത്രം കഥാ പറച്ചിൽ  മെല്ലെപോക്ക് ആണ് കൈക്കൊണ്ടിരിക്കുന്നത് എന്നാലും രണ്ടാം പകുതിയിൽ ഒരു...

സീറോയിൽ തുടങ്ങി കുതിക്കുന്നു ..

Image
ബൗഅ  സിംഗ് ആയി ഷാരൂഖ് ഖാനും  അഫ്ഫിയായി അനുഷ്കായും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രമാണ്  ' സീറോ '.കുളളനായിട്ടാണ് ഷാരൂഖ് ഖാന്‍ വേഷമിടുന്നത് . ഒരു ശാസ്ത്രജ്ഞയായിട്ടാണ് അനുഷ്ക വരുന്നത്. ബബിത കുമാരിയായി കത്രീന കൈഫ് വേശമിടുന്നു. ബബിത കുമാരിയോട്  തോന്നുന്ന ഭ്രാന്തമായ സ്നേഹമുള്ള ഒരു കഥാപാത്രത്തെ നമ്മുക്ക് മുൻബിലോട്ട് ആദ്യം കാണിച്ച് തരുന്നു. ഈ രണ്ടു സ്ത്രീകള്‍ക്കുമിടയിൽ യഥാര്‍ത്ഥ സ്നേഹം എന്താണന്നും , മറ്റുള്ളവർക്കിടയിൽ ബൗഅ ഒരു പൂജ്യം ആണെന്നും മനസ്സിലാക്കുന്നു.   ഈ സിനിമയില്‍ കഥാരചന വളരെ നല്ല രീതിയില്‍ പ്രകാശിച്ചിട്ടുണ്ട്.ചില ഇടങ്ങളില്‍ വന്നുപോയ വീഴ്ചയില്‍ ചിത്രത്തെ ആവറേജ് ആക്കിയത്. ആനന്ദ്.എൽ. റായിയാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്വർണ്ണ ഖനിയിലെ കഥ പറയുന്ന KGF

Image
പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  കോലാർ  ഗോൾഡ് മൈനുകളെ കേന്ദ്രികരിച്ചു മനുഷ്യന്റെ ഉള്ളിലെ ആർത്തിയെ പറ്റിയും ആഗ്രഹങ്ങളെ പറ്റിയും പറയുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ രീതിയിൽ ഫോളോ ചെയ്തിട്ടുണ്ട്. ബാഹുബലിയുടെ വിജയം ആകണം അണിയറക്കാരെ കൊണ്ട് രണ്ടു ഭാഗങ്ങളായി സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. കെ ജി എഫ് ആദ്യ ഭാഗം ഇന്ന് തീയേറ്ററുകളിൽ എത്തി. ബാഹുബലി ആദ്യ ഭാഗം കഴിഞ്ഞിറങ്ങുമ്പോൾ രണ്ടാം ഭാഗത്തിനായി പ്രേക്ഷകനിൽ ആകാംശ സിനിമ നല്കിയിരുന്നല്ലോ, അത് പോലെ തന്നെയാണ് കെ ജി എഫ് ആദ്യ ഭാഗവും,  രണ്ടാം ഭാഗത്തിലേക്ക് അതിന്റെ കാത്തിരിപ്പിലേക്ക് പ്രേക്ഷകനൊരു പാലമിടുന്ന ചിത്രമാണ്. 70 – 80 കളിലെ അമിതാഭ് ബച്ചൻ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലെ ഇന്റർസിറ്റി നിറഞ്ഞ സിനിമയാകും കെ ജി എഫ് എന്ന് സംവിധായകൻ പറഞ്ഞത് വെറുതെയല്ല. ഇന്റെൻസ് ആയ വളരെ തീക്ഷണമായ കഥാ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് കെ ജി എഫ്ൻറെ ആദ്യ ഭാഗം. 1951 മുതൽ 2018 വരെ നീളുന്ന കഥാ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. നോൺ ലീനിയർ സ്റ്റോറി ടെല്ലിങ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യ പകുതി റോക്കി എന്ന യഷ്ന്റെ നായക കഥാപാത്രത്തെ പറ്റിയുള്ള ...

എങ്ങും വൻ തരംഗം തീർത്ത് വിജയ് സേതുപതിയുടെ സീതകാതി...

Image
ഇന്ന് റിലീസായ തമിഴ്  ചിത്രം ' സീതാകാതി '.വിജയ് സേതുപതിയുടെ ഇരുപ്പത്തിയഞ്ജാം ചലച്ചിത്രമാണ്.ബാലാജി തർണേന്ത്റനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൗലി , അർചന , രമ്യ നമ്പീശന്‍  തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ വേഷമിടുന്നുണ്ട്. അയ്യാ എന്ന കഥാപാത്രമാണ് വിജയ് സേതുപതി നിർവഹിച്ചിരിക്കുന്നത്. എല്ലാവരും ഭഹുമാനിക്കുകയും സ്നേഹിക്കുയും ചെയ്യുന്ന ഒരു കഥാപാത്രമാണ് വിജയ് സേതുപതിയുടേത്.നാടകത്തിനെ കുറിച്ചുള്ള കഥയാണ് ഇത്.അദ്ദേഹത്തിൻറെ കുട്ടിക്കാലം 1958  ൽ തൊട്ടുള്ള നാടകംവെച്ചാണ് കഥ കൊണ്ടുപോകുന്നത്. അദ്ദേഹവും അദ്ദേഹത്തിൻറെ കുടുംബം , കൂട്ടുകാർ എന്നിങ്ങനെയണ് പടം തുടങ്ങുന്നത്.ഈ സിനിമകകത്ത് ഒരു നാടകം വളരെ ഭംഗിയായി സംവിധായകൻ അവതരണം നടത്തിയിട്ടുണ്ട്. ഒരു ചിത്രത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ , പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നുണ്ട്.ഈ പടം തുടങ്ങുന്നത് പതുക്കെയാണ് , അതുകഴിഞ്ഞ് പെട്ടെന്നൊരു ഫാൻറസിയിലോട്ട് പോകുന്നു. അതുകഴിഞ്ഞാണ് ഇടവേള. ഇടവേളകഴിഞ്ഞ് സ്പുഫോട് കുടിയാണ് തുടങ്ങുന്നത്. സംവിധായകൻ എന്ന നിലയില്‍ വളരെ നന്നായി തന്നെ അദ്ദേഹം അദ്ദേഹത്തിൻറെ കഴിവുകള്‍ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. സേ...

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ഫഹദിലൂടെ..

Image
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായ ശ്രീനിവാസന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേത്തു മങ്കർകാട് ചിത്രം നിർമ്മിക്കുന്നു.   16 വർഷത്തിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീനിവാസൻ തിരക്കഥയൊരുക്കുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തി. ഫുൾ മൂൺ സിനിമ നിർമ്മിച്ച ഞൻ പ്രകാശൻ. ഇതിന്റെ ചലച്ചിത്ര നിർമ്മാതാവ് ജൂലൈ പകുതിയോടെ ആരംഭിച്ചു. അന്തിക്കാട് തുടക്കത്തിൽ മലയാളചലച്ചിത്രത്തിന് നാമനിർദേശം ചെയ്തു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ അംഗീകാരം ലഭിച്ചുവെങ്കിലും ആ തലക്കെട്ടടുത്ത് ഒരു മലയാള ചലച്ചിത്രം ഇപ്പോൾ ലഭ്യമായിരുന്നെന്ന് തിരിച്ചറിഞ്ഞശേഷം മാറ്റി. ഫഹദ് ഫാസില് പ്രകാശനായും , നിക്കില വെമൽ സലോമിയായും ,  സ്റീനിശാസൻ ഗോപാല്‍ജിയായും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഷാൻ റഹ്മാനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് കുമാറാണ് നിർവ്വഹിച്ചിരിക്കുന്നത്.ഡിസംബര്‍ 21 ന് തിയേറ്റുകളിൽ പ്രദര്‍ശനത്തിനെത്തുന്നു.

മഹി... The man of positive smile..

Image
കൂടുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കഴിവുറ്റതാക്കാൻ ബിസിസിഐ  രാജ്യവ്യാപക ട്രെയിനിംഗ് റിസർച്ച് ഡവലപ്മെന്റ് വിംഗ് ആരംഭിച്ചു. കെനിയയിലെ ഒരു ടൂറിൽ നിന്ന് ധോണി പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. അയാൾ തന്റെ ബാറ്റിംഗ് ബാഹ്യലോകത്തിൽ ബൗളർ ബാഴ്സലോയിക്കുകൾ പ്രദർശിപ്പിക്കാൻ ശ്രമിച്ചപ്പോൾ, ലോകത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായിരുന്നു. 2004 ൽ നവംബറിൽ ബംഗ്ലാദേശിന്റെ പര്യടനത്തിനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 22 വയസ് തികയുന്നതോടെ ധോണി ഇന്ത്യയുടെ കരിയറിലെ മോശം തുടക്കം കുറിച്ചു. തന്റെ ആദ്യ ഏകദിനത്തിൽ ഒരു ഡക്ക് നേടിയതും കുറഞ്ഞ സ്കോർ പിന്തുടർന്നതും ആയിരുന്നു. എന്നാൽ സെലക്ടർമാർക്കും അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും അദ്ദേഹത്തോടൊപ്പം നിലനിൽക്കാൻ തീരുമാനിച്ചു. പാകിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തിൽ ധോണി തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചു. പാക്കിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തിൽ ധോണിയുടെ പ്രകടനവും ധീരവിദഗ്ധവുമായ ഒരു പ്രദർശനവുമുണ്ടായി. വിശാഖപട്ടണത്ത് 148 വരെയെത്തിയപ്പോൾ കച്ചവടക്കാരൻ അവിടെ എത്തിയില്ല. പിന്നീട് 2005 ൽ ജയ്പൂരിലെ ഒരു ക്രൂരമായ 183 പന്തുകൾക്കു പിന്നിൽ ഒരു പടി കൂടി മുന്നോട്...

പോർച്ചുഗലിന്റെ പടനായകൻ..

Image
1985 ഫെബ്രുവരി 5 ന് പോർറ്റുകലിൽ ജനനം. റൊണാൾഡോയുടെ പിതാവ് ജോസ് ദിനീസ് അവീറോ പ്രാദേശിക ക്ലബ്ബായ ആൻഡോർറിഹയുടെ ഉപകരണ മാനേജർ ആയിരുന്നു. (ക്രിസ്റ്റ്യാനോയുടെ ജനനസമയത്ത് അമേരിക്കയുടെ പ്രസിഡൻറായ റൊണാൾഡ് റീഗണന്റെ ബഹുമാനാർത്ഥം ക്രിസ്റ്റ്യാനോയുടെ പേര് ക്രിസ്റ്റിയാനോയുടെ പേരിനൊപ്പം ചേർത്തു.) 15 വയസായപ്പോൾ റൊണാൾഡോ ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു.  മഡേയിറയിലെ ക്ലൂബ് ഡെപോർടിവിയോ നാസണൽ എന്ന നാടകത്തിൽ ആദ്യം കളിച്ചു. പിന്നീട് സ്പോർട്സ് ക്ലബ്ബ് പോർച്ചുഗലിൽ (കളിക്കാരൻ ലിസ്ബൺ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്), 2002 ൽ സ്പോർട്ടിങ്ങിന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് ആ ക്ലബ്ബിൻറെ വിവിധ യുവ ടീമുകൾക്കു വേണ്ടി കളിച്ചു. 6 അടി 1 ഇഞ്ച് (1.85 മീറ്റർ) ഉയരമുള്ള ഒരു കളിക്കാരൻ, പിനോവറിൽ ഒരു കരുത്തുറ്റ കായികതാരമായിരുന്നു റൊണാൾഡോ. തുടക്കത്തിൽ ഒരു വലതു-വിംഗർ, സ്വതന്ത്രമായ രീതിയിലുള്ള ആക്രമണ ശൈലിയുമായി മുന്നോട്ടുപോയി. എതിരാളികളെ എതിർക്കുന്നതിൽ തുറസ്സായ സ്ഥലത്തിന് വേണ്ടത്ര ഇടം നേടിക്കൊടുക്കാൻ അദ്ദേഹം ശ്രമിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ റൊണാൾഡോയ്ക്ക് ഇംഗ്ലീഷ് മാസ്റ്റേഴ്സ് മാഞ...

നീലപ്പടയുടെ സിംഹം..

Image
മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങിയിട്ട് 1995-ൽ, ന്യൂവെൽസ് ഓൾഡ് ബോയ്സ് (ഒരു റൊസാരിയോ അധിഷ്ഠിത ടോപ്പ് ഡിവിഷൻ ഫുട്ബോൾ ക്ലബ്ബിലെ യുവ ടീമിൽ അംഗമായി). മെസ്സിയുടെ അസാധാരണമായ കഴിവുകൾ അറ്റ്ലാന്റിക് ഇരു വശത്തും അഭിമാനകരമായ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. 13 വയസ്സുള്ള മെസ്സിയും അദ്ദേഹത്തിന്റെ കുടുംബവും ബാഴ്സലോണയിലേക്ക് താമസം മാറി. ഫുട്ബോൾ ടീമിന്റെ കീഴിൽ 14 കളിക്കാരനായി ബാഴ്സലോണ കളിച്ചുതുടങ്ങി. ജൂനിയർ ടീമിനായി 14 മത്സരങ്ങളിൽ 21 ഗോളുകൾ അദ്ദേഹം നേടി. 16 ആം വയസ്സുവരെ അദ്ദേഹം ഉന്നതതല ടീമുകളിലൂടെ ബിരുദാനന്തര ബിരുദം നൽകി. 2004-05 സീസണിൽ, സ്പാനിഷ് ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ താരവും ഗോൾ സ്കോററുമായി. മെസി 17 ാം വയസിൽ സ്ഥാനം നേടി. 5 അടി 7 ഇഞ്ച് (1.7 മീറ്റർ) ഉയരവും 67 പൗണ്ട് തൂക്കമുള്ളതും (67 കിലോഗ്രാം ഭാരം) ആണെങ്കിലും അദ്ദേഹം കരുത്തുറ്റതും സുസൂക്ഷ്മം, വയലിലായിരിക്കുമായിരുന്നു. പന്ത് നിയന്ത്രിക്കുന്നതിനിടയ്ക്ക്  പെട്ടെന്നുള്ള നിയന്ത്രണത്തിലായാലും മെസ്സിക്ക് ഒരു മികച്ച പാസ് വിതരണക്കാരനായിരുന്നു. 2005-ൽ അദ്ദേഹം സ്പാനിഷ് പൗരത്വം സ്വീകരിച്ചു. ബാഴ്സലോണയുടെ കറ്റാലൻ അനുകൂലികളായ കറ്റാലൻ കളിക്കാർ മിക്സഡ...

ബ്രസീലിയൻ പടക്കുതിര....

Image
1992 ഫെബ്രുവരി 5 ന്‌ ബ്രസീലിലെ മോജി ഡാസ് ക്രുസെസിൽ ജനനം. അദ്ദേഹത്തിൻറെ പിതാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഫുട്ബാള്‍ കരിയറിലെ ഏറ്റവും മികച്ച കളിക്കാരനാവുന്നു. സാവോ വിൻസന്റിലെ പോർച്ചുഗ സാൻസിസ്റ്റയുടെ  യൂത്ത് ടീമില്‍ അംഗമാവുന്നു. അദ്ദേഹം ഇതിനകം മികച്ച കളിക്കാരനായി. സാൻഡോസ് എഫ്.സി. യൂണിവേഴ്സിറ്റിയിൽ ചേരുന്നു. പതിനാലാം വയസ്സില്‍ അദ്ദേഹം സ്പെയിനിലെ റയല്‍ മാഡ്രിഡുമായി വിചാരണ വിജയകരമായി നടത്തിയിയുന്നു.   2009 ൽ സാന്റോസുമായി ആദ്യ ടീമില്‍ അരങ്ങേറ്റം നടത്തി. 2011 ൽ ലിബർട്ടഡോർസ് കപ്പ് കരസ്ഥമാക്കാൻ സാധിച്ചു. 2011, 2012 വർഷങ്ങളിൽ സൗത്ത് അമേരിക്കൻ ഫുട്ബോളർ  ഓഫ് ദ ഇയര്‍ പുരസ്കാരം. 2013 ജൂണില്‍ നെയ്മർ എഫ്.സി. ബാഴ്സലോണയുമായി  അഞ്ചു വര്‍ഷം നീണ്ട കരാറില്‍ ഒപ്പുവെച്ചു. ചിത്രത്തിൽ ഏറ്റവും ചെലവേറിയ ഫുട്ബാള്‍ ട്രാൻസ്ഫറുകളിൽ ഒന്നായി 57 മില്ലൃൻ യൂറോ നേടികൊണ്ട്  സാന്റോസ്മായി ഒരു ട്രേഡ് ചെയ്തു. ലാ ലിഗ ചാന്ബ്യൻഷിപ്പ് , യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (UEFA) ചാന്ബ്യൻഷിപ്പ് ലീഗ്‌ കിരീടം എന്നിവയെല്ലാം കരസ്ഥമാക്കി. 186 മഝരങളിൽ 105 ഗോളുകളാണ് കരസ്ഥമാക്കിയത്. 2010 ലെ സൗഹൃദം മൽസ...

ഒടിയന്റെ കൂടെ ലൂസിഫറും...

രാത്രിയുടെ രാജാവായ ഒടിയനെ കാത്തിരിക്കുന്ന ആരാധകർക്ക്‌ മറ്റൊരു സന്തോഷ വാർത്ത കൂടി . ഡിസംബർ പതിനാലിന് ഒടിയൻ തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ മോഹൻലാലിന്റെ തന്നെ മറ്റൊരു ചിത്രമായ ലൂസിഫർ ന്റെ ടീസർ കൂടി.. മലയാള സിനിമ ലോകം മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ കാത്തിരിക്കുന്ന പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രമായ ഒടിയൻ ഇൗ മാസം പതിനാലിനാണ് തീയേറ്ററുകളിൽ എത്തുന്നത്.. ഇറങ്ങിയ രണ്ട് പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.. കൊണ്ടൊരാം എന്ന് തുടങ്ങുന്ന ഗാനവും രണ്ടാമത്തേത് മോഹൻലാൽ തന്നെ പാടിയ ഒരു നാടൻ പാട്ടും.. മലയാള സിനിമ ഇൻഡസ്ട്രിയിലെ യുവ താരമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ , തന്റെ ആദ്യ സംവിധാനം തന്നെ ഒരു മോഹൻലാൽ ചിത്രത്തിലൂടെ നിരവേറ്റ്റുകയാണ് പൃഥ്വി. അതുകൊണ്ട് തന്നെ ഒരു മാസ് ക്ലാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും ഇത്.. ഒരു വമ്പൻ താര നിര തന്നെ ആണ് ഇതിൽ ഉള്ളത്.. ഇതും സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ്.. 

വിരമിച്ചു... ആ വാഴ്തപെടാത്ത നായകൻ..

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരേ ഞെട്ടിച്ച് കൊണ്ട് ഒരു വിരമിക്കൽ കൂടി.. അവസാന മത്സരം പോലും കളിക്കാതെ ഗൗദം ഗംബീർ വിരമിക്കുന്നു.. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഗൗതം ഗംഭീർ‍. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 4ആം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.നടാഷ ജെെൻ ആണ് ഗൗതം ഗംഭീറിന്റെ ഭാര്യ..  ഇന്ത്യയുടെ രണ്ട് ലോകകപ്പിന്റെ വിജയശില്‍പി എന്നാണ് ഗംഭീര്‍ ചരിത്രത്തില്‍ അറിയപ്പെടുക. സമ്മര്‍ദത്തെ അതിജീവിച്ച 2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലും 2011 ഫൈനലും ആരാധകര്‍ക്ക് മറക്കാനാവില്ല. 2003ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഗംഭീര്‍ ഇ...

4G യും കടന്ന് ഇന്ത്യ

Image
   4G യും കടന്ന് ഇന്ത്യ ഇന്ത്യയുടെ ഇന്റർനെറ്റ് രംഗത്തിന് വേഗത പകരാന്‍  വാർത്ത വിനിമയ ഉപഗ്രഹമായ   " ജി-സാറ്റ് -11 "  ഫ്രഞ്ച് ഗയാനിൽ നിന്ന് എരിയൻ റോക്കറ്റിലൂടെ വിജയകരമായി  വിക്ഷേപിച്ചു. ഇൻറർനെറ്റ് സേവനങ്ങള്‍ക്ക് മികച്ച പിന്തുണയാകുമെന്ന് കരുതുന്നു.   ഈ ഉപഗ്രഹത്തിൻറെ ഭാരം 5,845 കിലോഗ്രാമാണ്.  ' വലിയ പക്ഷി ' എന്നാണ് ഈ ഉപഗ്രഹത്തിൻറെ വിളിപേര്.ഈ ഉപഗ്രഹത്തിൻറെ  കാലാവധി 15 വർഷമാണ്. ഈ ഉപഗ്രഹത്തിൻറെ ചെലവായി കണകാക്കപെടുന്നത് 1,200  കോടി രൂപയാണ്. റേഡിയോ സിഗ്നലുകളുടെ വിനിമയം സിധ്യമാക്കുന്ന 40 ട്രാൻസ്പോണ്ടറുകളുമുണ്ട്. 'ജിസാറ്റ്-19', 'ജിസാറ്റ്-29' എന്നീ ഹൈത്റുപുട്ട് (എച്ച്ടിഎസ്) ശ്രേണിയിലെ ഉപഗ്രഹമാണ് ജിസാറ്റ്-11. അടുത്ത വര്‍ഷം 'ജിസാറ്റ്-20' കൂടി വിക്ഷേപിക്കുന്നതോടെ നാലു ഉപഗ്രഹങളുടെ സഹായത്തോടെ ഇന്റർനെറ്റ് സേവനവേഗം 100 ജീബിപിഎസ് ആകാനുള്ള സാധ്യതയുണ്ടന്ന് പ്രതീക്ഷിക്കുന്നു. ഐസ്ആർഒ ചെയർമാൻ കെ.ശിവൻറെ സാന്നിധ്യത്തിലായിരുന്നു വിക്ഷപണം. ഐസ്ആർഒ നിർമിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ്  ജിസാറ്റ്-11.

'വിജയ' തെരോട്ടത്തിന്റെ 26 വർഷം

"വിജയ" തേരോട്ടത്തിന്റെ 26 വർഷം.. തമിഴ് സിനിമയുടെ ദളപതി...   ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ദളപതി വിജയ് യുടെ ജീവിതത്തിലൂടെ.. 1924 ജൂൺ 22ന്‌ പ്രമുഖ ചലച്ചിത്ര നിർമാതാവ്  എസ് എ ചന്ദ്രശേഖർ , ശോഭ ചന്ദ്രശേഖർ എന്നിവരുടെ മകനായി ജനിച്ചു.രണ്ടാം വയസ്സിൽ തന്നെ മരണമടഞ്ഞ സഹോദരി വിദ്യാ ചന്ദ്രശേഖറിന്റെ ജീവിതം ശുക്രൻ എന്ന പേരിൽ സിനിമയാക്കപെട്ടിട്ടുണ്ട്.  ചെന്നൈയിലെ സെന്റ് ലയോള കോളജിൽ ആയിരുന്നു ഉപരിപഠനം.. 1999ല്‍‌ തന്റെ കടുത്ത ആരാധികയായ സംഗീതയെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു.. ഇനി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ... * തന്റെ പത്താം വയസ്സിൽ 1984ൽ ഇറങ്ങിയ വെട്ട്രി എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയ വിജയ്  1988ൽ ഇറങ്ങിയ ഇത്  എങ്കൾ നീതി എന്ന സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു . പിന്നീട് 1992ൽ ഇറങ്ങിയ 'നാളയ തീർപ്പ്' എന്ന ചിത്രത്തിലൂടെയാണ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് തുടങ്ങിയത്.അതിന്റെ പ്രൊഡ്യൂസർ പിതാവ് തന്നെയായിരുന്നു.. പിന്നീട് വിജയകാന്തിന്റെ സെന്ധൂരപാണ്ടി യിൽ സഹനടനായി വന്നു..ഇതിലൂടെയാണ് വിജയ് എന്ന നടൻ തമിൽ നാട്ടിൽ പേരെടുത്ത് തുടങ്ങിയത്. ഒരിക്കൽ ...